Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC President

'പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചുവിറ്റു'; പാലക്കാട് ഡിസിസി പ്രസിഡന്‍റിനെതിരെ പോസ്റ്റർ

പാലക്കാട്: ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പനെതിരെ പോസ്റ്റർ. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.

നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ.

സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡന്‍റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

Kerala

ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെന്ന പ്രചാരണം നിഷേധിച്ച് ശക്തൻ

തിരുവനന്തപുരം: എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെന്നു വീണ്ടും പ്രചാരണം. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ പ്രചാരണം നിഷേധിച്ച് ശക്തൻ ഇന്നലെ പ്രസ്താവനയിറക്കി.

കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കെപിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന എൻ. ശക്തനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ കണ്ടു പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ശക്തൻ രാജിവച്ചതായി അഭ്യൂഹം ശക്തമായത്. രാജി വാർത്ത ചില ടെലിവിഷൻ ചാനലുകളിൽ അടക്കം വന്നതിനു പിന്നാലെയാണ് അദ്ദേഹം നിഷേധക്കുറിപ്പ് ഇറക്കിയത്.

പാലോട് രവി രാജിവച്ചതിനു പിന്നാലെ ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നേരത്തേ എൻ. ശക്തനു നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപുതന്നെ അദ്ദേഹം സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര സീറ്റിൽ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുന്നതിനാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പു പൂർത്തിയായ ശേഷം അദ്ദേഹത്തെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കും.

Latest News

Up